2010 ജൂൺ 12, ശനിയാഴ്‌ച

കവിത 


സുഹൃത്ത് 


അവനെന്റെ കൂടെയുണ്ടായിരുന്നു

ഞാന്‍ വിളിക്കാതെ തന്നെ!

നിഴലിനെപ്പോള്‍ കൂടെ

ഞാനുമവനെ സ്നേഹിച്ചു.

അനുഭവങ്ങള്‍ കരി പുരട്ടി ഞാന്‍

കാലത്തോടൊപ്പം ഒഴുക്കി വിട്ടു!




കരയാന്‍ മാത്രമറിയുന്ന എന്നെയവന്‍-

ചിരിക്കാന്‍ മാത്രമാരിയുന്നവനാക്കി മന്ദം ,

പയ്യെ ജീവിതം തുഴയാന്‍ തുടങ്ങിയ ഞാന്‍-

അറിഞ്ഞൂ യാതാര്ത്യമാം ഈ ജീവിത നാടകം.

തളരാന്‍ തുടങ്ങിയെന്‍ മനസ്സും ശരീരവും,

അറിയാതെ കണ്ണുനീര്‍ അനപോട്ടിഴോയുകി.




ഈ കണ്ണുനീര്‍ എനിക്കൊരനുഗ്രഹംമായ്,

അവനൊപ്പനുന്റെന്‍ കൂടെ എപ്പോഴും!

കണ്ണു നീരിന്‍ ഉടമ ഞാനെങ്കിലും,

സങ്കടം മുഴുവന്‍ അവനായിരുന്നു.

കപടമാം സ്നേഹിതര്‍ ധാരാലമെങ്കിലും-

ധന്യനാമായ് എന്‍ ജീവിതം ഇവന്‍ സ്നേഹത്താല്‍!

2010 ജൂൺ 8, ചൊവ്വാഴ്ച

കവിത 
See full size image
ഇടറുന്ന കുയില്‍ നാദം       
                                                                                                         
                മുഷിഞ്ഞ ചുരുണ്ട  ഭാന്റ്ടവുമായവല്‍-                                 
               വിളിച്ച്ചുയര്ത്തിയെന്‍ പാതി മയക്കത്തെ,
                  ചെവി തുളക്കുന്ന മെലിഞ്ഞ ശബ്ദമായവല്‍,
                                                  ചിറകൊടിഞ്ഞ പൂമ്പാറ്റയായി ഓടി നടന്നു!






            എണ്ണ കാണാത്ത ചുരുണ്ട മുടിയും കൂടെ -                                 
          വെയിലേറ്റു വാടിയ കുഞ്ഞു മുഖവും,
          പ്രതീക്ഷയുടെ നിറ ചിരിയുമായവല്‍ 
                          ഓടി നടന്നൂ ആ ചെറു വണ്ടിയില്‍.
 




      കാര്‍മേഖം മൂടിയ മാനം പോല്‍                                                        
                ഇരുട്ട് മൂടി സഹയാത്രികരില്‍ ചില മുഖങ്ങള്‍!
                നിശബ്ദമായ ഫോനെടുത്തൂ ചിലര്‍-
                തൂളികയെത്താത്ത്ത പേജും വായിക്കാന്‍ തുടങ്ങീ പലര്‍!!!






നാണയത്തുട്ടുകള്‍ നീട്ടി കൂടെ വന്നു                                            
ധൈവമാം ഭാവം മുഖത്ത്!
നീട്ടിയ നാനയതുട്ടവര്‍ കുറെ
കരയിപ്പിച്ചു പിന്നെ തലയുയാര്ത്തി മാനത്തോളം.








പാട്ട് നിര്‍ത്തിയാല്‍ മറഞ്ഞു കൂടെ                                            
പുതിയ ലക്ഷ്യത്തിലേക്ക് നടന്നകന്നു,
മഴ മാറി തെളിഞ്ഞ മാനം പോലാപ്പോള്‍
തെളിഞ്ഞു വന്നു പല കറുത്ത മുഖങ്ങള്‍!!!!

2010 ജൂൺ 5, ശനിയാഴ്‌ച









കുറച്ചുകൂടെ ഈ അതിക്രമം 
മലബാരിലൂടെ യാത്ര ചെയ്യുന്ന ആരും സംശയിച്ചു പോകും ഇതാണോ ധീരധേശാഭിമാനികളുടെ നാട്!ഇന്ത്യന്‍ പതാകയുടെ നിറം പോലും അറിയാത്തവര്‍ ഫുട്ബാള്‍ പ്രണയത്താല്‍ മറ്റു രാഷ്ട്രങ്ങളുടെ ആരാധകരായി മാറുക!അതിര് വിട്ട കളിക്കംബത്താല്‍ നിങ്ങള്‍ ബാനറുകളും മറ്റും മണ്ണില്‍ നാട്ടുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ മുരിവേല്പിക്കുന്നത് സ്വന്തം അമ്മയുടെ മാരിലാണ്ണ്‍. അവിടം പൊടിയുന്ന കണ്ണുനീരിനു നിങ്ങള്‍ എന്ത് പകരം വെക്കും.
 എവിടെയാടോ നിങ്ങളുടെ രാഷ്ട്രസ്നേഹം! ലജ്ജിക്കുക സമൂഹമേ....